അനറ്റിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; ഭക്ഷ്യക്കിറ്റില്‍ ഇനി മധുരപലഹാരങ്ങളും

പത്തനംതിട്ട പെരിങ്ങനാട് സ്വദേശിയായ അനറ്റ് എന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റില്‍ ഇനി മുതല്‍ മധുരപലഹാരങ്ങളും ഉള്‍പ്പെടുത്തും. പത്തനംതിട്ട പെരിങ്ങനാട് സ്വദേശിയായ അനറ്റ് എന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ഇനി മുതല്‍ കിറ്റില്‍ മധുരപലഹാരങ്ങളും ഉണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അനറ്റിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. ഭക്ഷ്യക്കിറ്റില്‍ പലഹാരവും ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് അനറ്റ് മുഖ്യമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കിറ്റില്‍ പലഹാരവും…

Read More

ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം; കാണാതായ സ്ത്രീകളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

ഇത്തിക്കരയാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഗ്രീഷ്മയ്‌ക്കൊപ്പം കാണാതായ ആര്യയുടെ (23) മൃതദേഹം നേരത്തെ ഇത്തിക്കരയാറ്റില്‍ നിന്ന് ലഭിച്ചിരുന്നു. കരിയില കൂനയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കൊന്ന രേഷ്മയുടെ അടുത്ത ബന്ധുക്കളാണ് ഇരുവരും. രേഷ്മയുടെ ഭര്‍തൃസഹോദരന്റെ ഭാര്യയാണ് ആര്യ. ഇവരുടെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതല്‍ ഇരുവരെയും കാണാതാവുകയായിരുന്നു. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതിനെ തുടര്‍ന്നാണ് പരിസരത്ത് പോലിസ് പരിശോധന നടത്തിയത്. കുഞ്ഞിനെ കൊന്ന കേസിലെ പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത്…

Read More

‘രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞില്ല’; കൊല്ലത്ത് ആറ്റില്‍ചാടി മരിച്ച ആര്യയുടെ ആത്മഹത്യാകുറിപ്പ്

കൊല്ലം: കല്ലുവാതുക്കലില്‍ കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രേഷ്മയ്‌ക്കെതിരേ ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ആര്യയുടെ കുറിപ്പ് പോലിസ് കണ്ടെടുത്തു.’രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് താന്‍ കരുതിയത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ പോലിസ് പിടികൂടുന്നത് സഹിക്കാന്‍ കഴിയില്ല’- ആത്മഹത്യാ കുറിപ്പില്‍ ആര്യ എഴുതി.അറിഞ്ഞുകൊണ്ട് താന്‍ ആരേയും ചതിച്ചിട്ടില്ല. തന്റെ മകനെ നന്നായി നോക്കണം. എല്ലാവരും ക്ഷമിക്കണമെന്നും ആര്യയുടെ ആത്മഹത്യാകുറിപ്പിലുണ്ട്. രേഷ്മയുമായി ഏറ്റവുമടുപ്പമുണ്ടായിരുന്ന ആളാണ് ഭര്‍ത്തൃസഹോദരന്റെ…

Read More

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുവാൻ പലിശരഹിത വായ്പ

  പന്ത്രണ്ട് വരെ ക്ലാസ്സുകൾക്ക് ഓൺലൈൻ ക്ലാസ്സ് നടത്തുവാനായി സർക്കാർ തീരുമാനിച്ചിരിക്കുന്നതിനാൽ പഠനാവശ്യത്തിന് ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുവാൻ രണ്ട് വർഷ കാലാവധിയുള്ള പലിശരഹിത വായ്പ സഹകരണ സംഘം/ബാങ്ക് വഴി നല്കുവാനായി സംസ്ഥാന സർക്കാർ തീരുമാനിക്കുകയും അതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ജൂൺ 25 മുതൽ ജൂലൈ 31 വരെയാണ് വായ്പ നൽകുക. പരമാവധി പതിനായിരം രൂപ വരെയാണ് വായ്പ നൽകുക. സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം നല്കേണ്ടതാണ്. ഫോൺ വാങ്ങിയതിന്റെ ബില്ല്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.08 ലക്ഷം സാമ്പിളുകൾ; ടിപിആർ 10.6

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,056 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1392, കൊല്ലം 1819, പത്തനംതിട്ട 386, ആലപ്പുഴ 778, കോട്ടയം 463, ഇടുക്കി 273, എറണാകുളം 1504, തൃശൂർ 1133, പാലക്കാട് 1060, മലപ്പുറം 862, കോഴിക്കോട് 475, വയനാട് 94, കണ്ണൂർ 436, കാസർഗോഡ് 381 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,00,230 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,52,492 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619, കോട്ടയം 488, പത്തനംതിട്ട 432, ഇടുക്കി 239, വയനാട് 203 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

രണ്ടാമതും അധികാരത്തിൽ വന്നതിന്റെ ഹുങ്ക്; ജോസഫൈൻ നേരത്തെ രാജിവെക്കണമായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എം സി ജോസഫൈൻ നേരത്തെ രാജിവെക്കേണ്ടതായിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇപ്പോഴത്തെ തീരുമാനം നിൽക്കക്കളിയില്ലാതായതോടെയാണ്. രണ്ടാമതും അധികാരത്തിൽ വന്നതിന്റെ ഹുങ്കാണ് അവർക്ക്. പ്രശ്‌നങ്ങൾ പറയുന്നവരോട് ദയ കാണിക്കാൻ മനുഷ്യത്വമില്ല. എന്തൊരു മോശം പെരുമാറ്റമായിരുന്നു. ജോസഫൈൻ നേരത്തെ രാജിവെക്കേണ്ടതായിരുന്നു മുമ്പും അവരുടെ ഭാഗത്ത് നിന്ന് ഇത്തരം പെരുമാറ്റങ്ങളുണ്ടായിട്ടുണ്ട്. അന്ന് സർക്കാരോ സിപിഎമ്മോ തീരുമാനമെടുത്തില്ല. ക്രിമിനൽ കുറ്റങ്ങൾ വർധിക്കുകയാണ്. കൊവിഡ് കാലത്ത് ജനങ്ങൾ കഷ്ടപാടിലാണ്. അവരുടെ കണ്ണീരൊപ്പേണ്ട സമയമാണിത്. പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ യോഗ്യരായവരെ…

Read More

ജോസഫൈന്റെ പരാമർശം പൊതുസമൂഹം സ്വീകരിച്ചില്ല; രാജിസന്നദ്ധത അംഗീകരിച്ചു: വിജയരാഘവൻ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന ജോസഫൈൻ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് ചർച്ച നടന്നുവെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അവർ മുന്നോട്ടുവെച്ച രാജി സന്നദ്ധത സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. സാധാരണ, സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ ഇടപെട്ട് വരുന്ന വ്യക്തിയാണ് ജോസഫൈൻ. എന്നാൽ കഴിഞ്ഞ ദിവസം അവർ നടത്തിയ ഒരു പരാമർശം പൊതുസമൂഹം സ്വീകരിച്ചില്ല. അതിൽ അവർ തന്നെ ഖേദം പ്രകടിപ്പിച്ചു. വിഷയം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. യോഗത്തിൽ ജോസഫൈൻ സംഭവങ്ങൾ വിശദീകരിച്ചു. സംഭവിച്ച പിശകിൽ…

Read More

ഡോക്ടറെ മർദിച്ച സംഭവം: പോലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

  മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെ മർദിച്ച കേസിൽ പോലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൊച്ചി മെട്രോ പോലീസിലെ സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ആർ ചന്ദ്രനാണ് മുൻകൂർ ജാമ്യം. മെയ് 14നാണ് അഭിലാഷ് ഡോക്ടറെ മർദിച്ചത് അഭിലാഷിന്റെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു മർദനം. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കെജിഎംഒഎ സമരം നടത്തിയിരുന്നു. മർദനമേറ്റതിൽ നീതി കിട്ടാത്തതിനാൽ രാജിവെക്കുകയാണെന്ന് ഡോക്ടർ രാഹുൽ മാത്യു…

Read More

യുക്തമായ തീരുമാനം: ജോസഫൈന്റെ രാജിയെ സ്വാഗതം ചെയ്ത് കെ കെ രമ

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എം സി ജോസഫൈൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് കെ കെ രമ എംഎൽഎ. രാജി വളരെ യുക്തമായ തീരുമാനമാണ്. വനിതാ കമ്മീഷൻ അധ്യക്ഷയെ നിശ്ചയിക്കുന്നതടക്കം പാർട്ടിയുടെ ചരടുവലികൾക്ക് അപ്പുറം സ്വതന്ത്രമായ പ്രവർത്തനമുണ്ടാകണമെന്ന് കെ കെ രമ പറഞ്ഞു വാളയാർ പെൺകുട്ടികളുടെ വിഷയം വന്നപ്പോൾ കമ്മീഷന് സ്വതന്ത്രമായി ഇടപെടാൻ കഴിയാതിരുന്നത് പാർട്ടിയുടെ ചരടുവലികൾ മൂലമാണ്. ഇതൊരു വ്യക്തിയുടെ വിഷയമല്ല. സ്വതന്ത്രമായ പ്രവർത്തനത്തിന് കഴിഞ്ഞില്ലെങ്കിൽ വനിതാ കമ്മീഷനെ കൊണ്ട് കാര്യമില്ലെന്നും കെ കെ…

Read More