സോമാലിയയിൽ ചാവേറാക്രമണം: 10 മരണം

സോമാലിയയിൽ ചാവേറാക്രമണത്തിൽ പത്തുപേർ മരിച്ചു. 15 പേർക്കു പരിക്കേറ്റു. സാമൂഹ്യകാര്യ വകുപ്പിന്‍റെ ഡെപ്യൂട്ടി ഡിസ്ട്രിക്ട്് കമ്മീഷണർ അബ്ദിറഹ്‌മാൻ കെയ്നാൻ ഉൾപ്പെടെയുള്ളവരാണു കൊല്ലപ്പെട്ടതെന്ന് സോമാലി റേഡിയോ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും റസ്റ്ററന്‍റിലെത്തിയ സാധാരണക്കാരാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കു മാറ്റി. മധ്യസോമാലിയൻ നഗരമായ ബെലിദ്‌വെയ്നിലെ ഹസൻ ദിഫ് റസ്റ്ററന്‍റിൽ കടന്നുകയറിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്നു പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരുക്കങ്ങൾക്കായി ഒട്ടേറെ ആളുകൾ നഗരത്തിലും റസ്റ്ററന്‍റിലും ഉണ്ടായിരുന്നു.

Read More

റഷ്യൻ അനുകൂല വിഘടനവാദികളുടെ വെടിവെപ്പ്; രണ്ട് സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ

  റഷ്യൻ അനുകൂല വിഘടന വാദികൾ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ. ശനിയാഴ്ച വിഘടനവാദികൾ വെടിനിർത്തൽ ലംഘിച്ച് 70 വെടിവെപ്പുകൾ നടത്തിയെന്ന് യുക്രൈൻ സൈന്യം പറയുന്നു. യുക്രൈനിലെ ജനപ്രതിനിധികളും വിദേശ മാധ്യമ പ്രവർത്തകരും സംഘർഷ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. എന്നാൽ യുക്രൈന്റെ ഭാഗത്ത് നിന്നാണ് ആദ്യം പ്രകോപനമുണ്ടായതെന്നും തിരിച്ചടി നൽകിയതാണെന്നും റഷ്യൻ അനുകൂല വിഘടനവാദികൾ അറിയിച്ചു. അതേസമയം ഏത് നിമിഷവും യുക്രൈനിൽ റഷ്യൻ അധിനിവേശമുണ്ടാകുമെന്ന സ്ഥിതിയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു….

Read More

ആയിരക്കണക്കിന് പോർഷേ, ഔഡി കാറുകളുമായി വന്ന ചരക്കുകപ്പലിന് തീപിടിച്ചു; ജീവനക്കാരെ രക്ഷപ്പെടുത്തി

ആയിരക്കണക്കിന് ആഡംബര കാറുകളുമായി എത്തിയ ഭീമൻ ചരക്കുകപ്പലിന് തീപിടിച്ചു. ദി ഫെലിസിറ്റ് ഏസ് എന്ന പനാമ ചരക്കുകപ്പലിനാണ് തീപിടിച്ചത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോർസ് ദ്വീപിന് സമീപത്താണ് ചരക്കുകപ്പൽ കുടുങ്ങിയത്. കപ്പലിലിലുണ്ടായിരുന്ന 22 പേരെ രക്ഷപ്പെടുത്തി. പോർച്ചുഗീസ് നാവിക, വ്യോമസേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അതേസമയം കപ്പൽ ഉപേക്ഷിച്ച നിലയിൽ കടലിൽ ഒഴുകി നടക്കുകയാണ്. ഔഡി, പോർഷെ, ലംബോർഗിനി കമ്പനികളുടെ കാറുകളാണ് കപ്പലിലുള്ളത്. തങ്ങളുടെ 3965 കാറുകൾ കപ്പലിലുണ്ടെന്ന് ഫോക്‌സ് വാഗൺ അറിയിച്ചു. 1100 പോർഷെ കാറുകളും കപ്പലിലുണ്ട്. തീപിടിത്തത്തിന്റെ…

Read More

കാനഡയില്‍ വാക്‌സിനേഷന്‍ വിരുദ്ധരുടെ സമരം നിയന്ത്രിക്കാനാകാതെ സര്‍ക്കാര്‍

  കാനഡയില്‍ വാക്‌സിനേഷന്‍ വിരുദ്ധരുടെ ഫ്രീഡം കോണ്‍വോയ് സമരം രൂക്ഷമാകുന്നു. സര്‍ക്കാരിന്റെ ഭീഷണികള്‍ സമരക്കാര്‍ക്ക് മുന്നില്‍ വിലപ്പോകുന്നില്ലെന്നാണ് ലഭ്യമായ വിവരങ്ങള്‍. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഫ്രീഡം കോണ്‍വോയ് സമരക്കാര്‍ പിരിഞ്ഞു പോകുന്നില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തലസ്ഥാന നഗരമായ ഒട്ടാവയുടെ പോലീസ് ചീഫ് രാജിവെച്ചു. ചൊവ്വാഴ്ച നടന്ന പോലീസ് ബോര്‍ഡ് മീറ്റിനു ശേഷമാണ് ഒട്ടാവ പോലീസ് ചീഫ് പീറ്റര്‍ സ്ലോലി രാജിവെച്ചത്. ബോര്‍ഡ് മീറ്റിംഗില്‍, സമരക്കാരെ…

Read More

യുക്രെയ്‌നില്‍ സൈനീക മാറ്റം അവകാശപ്പെട്ട് റഷ്യ; അതിര്‍ത്തിയില്‍ യുദ്ധത്തിന് തയ്യാറായി ഒന്നര ലക്ഷത്തോളം സൈനീകര്‍ ഇപ്പോഴുമുണ്ടെന്ന് യുഎസ് നാറ്റോ

  റഷ്യ യുക്രെയ്ന്‍ വിഷയത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ആശങ്കകള്‍ അവസാനിക്കുന്നില്ല. അതിര്‍ത്തിയില്‍ നിന്ന് സേനയെ പിന്‍വലിക്കുന്നുവെന്നാണ് റഷ്യയുടെ അവകാശ വാദം. ക്രെമിയയില്‍ നിന്ന് റഷ്യന്‍ സേനാ ടാങ്കുകളും കവചിത വാഹനങ്ങളും മറ്റും കയറ്റി വിടുന്നതിന്റെ വീഡിയോ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിടുകയും ചെയ്തു. എന്നാല്‍ റഷ്യ കള്ളം പറയുന്നുണ്ടെന്നാണ് യുഎസും നാറ്റോ സംഘവും വിലയിരുത്തുന്നത്. അതിര്‍ത്തിയിലിപ്പോഴും ഒന്നരലക്ഷത്തോളം സൈനീകര്‍ യുദ്ധത്തിനായി തയ്യാറായി നില്‍ക്കുന്നു. സേനാ നീക്കത്തിന്റെ സൂചനയുണ്ടെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി….

Read More

യുക്രൈനിലേക്കുള്ള വിമാന നിയന്ത്രണം നീക്കി; ഇന്ത്യക്കാരുടെ മടക്കം വേഗത്തിലാക്കാൻ നടപടി

  യുക്രൈനിൽ യുദ്ധസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ കേന്ദ്രം വേഗത്തിലാക്കി. യുക്രൈനിലെ ഇന്ത്യക്കാരുടെ മടക്കത്തിന് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും. ഇന്ത്യയ്ക്കും യുക്രൈനും ഇടയിൽ വിമാന സർവീസുകൾക്കുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി. ഓരോ വിമാനക്കമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്ന ഉടമ്പടികളും മരവിപ്പിച്ചിട്ടുണ്ട്. ആവശ്യത്തിന് വിമാന സർവീസുകൾ നടത്താൻ കഴിയുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ചാർട്ടേഡ് വിമാനങ്ങളും ഇന്ത്യക്കാരുടെ മടക്കത്തിന് ഏർപ്പെടുത്തും. ഇതിനായി വിദേശകാര്യ മന്ത്രാലയവുമായുള്ള കൂടിയാലോചന തുടരുകയാണ്. യുക്രൈനിൽ തുടരുന്നത് അനിവാര്യമല്ലാത്ത എല്ലാവരും…

Read More

റഷ്യ ഇപ്പോഴും ഉക്രൈനെ ആക്രമിക്കാന്‍ സാധ്യത: ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ഉക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ച ഒരു വിഭാഗം സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പറഞ്ഞെങ്കിലും ആക്രമണ സാധ്യത തള്ളാതെ അമേരിക്ക. റഷ്യ ഉക്രൈനെ ആക്രമിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ശ്രമിക്കുന്നില്ല.എന്നാല്‍ ഉക്രൈനേയോ, അവിടത്തെ അമേരിക്കന്‍ പൗരന്‍മാരേയോ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ ഉദ്ദേശ്യങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്ന ബൈഡന്‍, യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന മുന്നറിയിപ്പും നല്‍കി. അതിനിടെ സംഘര്‍ഷസാധ്യത…

Read More

യുക്രൈൻ അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിക്കുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം

യുക്രൈൻ അതിർത്തി പ്രദേശമായ ക്രിമിയയിൽ നിന്ന് സൈനിക അഭ്യാസം അവസാനിപ്പിച്ച് പിൻവാങ്ങുകയാണെന്ന് റഷ്യ. തെക്കൻ മിലിട്ടറി ഡിസ്ട്രിക്ട് യൂണിറ്റുകൾ അവരുടെ തന്ത്രപരമായ സൈനിക അഭ്യാസങ്ങൾ പൂർത്തിയാക്കി നേരത്തെ വിന്യസിച്ചിരുന്ന താവളങ്ങളിലേക്ക് മടങ്ങുകയാണെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവ സൈനികർ ക്യാമ്പുകളിലേക്ക് മടങ്ങുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ടാങ്കുകളും കവചിത വാഹനങ്ങളും അടക്കം ക്രിമിയയിൽ നിന്ന് റെയിൽ മാർഗമാണ് മാറ്റുന്നത്. സംഘർഷ സാധ്യത നിലനിൽക്കുന്ന യുക്രൈൻ അതിർത്തിയിൽ നിന്ന് സേനയെ പിൻവലിക്കുന്നതായി റഷ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും നാറ്റോ…

Read More

കാനഡയിൽ സ്പാനിഷ് മത്സ്യബന്ധനബോട്ട് മുങ്ങി 10 പേർ മരിച്ചു; 11 പേരെ കാണാതായി

  കാനഡയുടെ കിഴക്കൻ തീരത്ത് സ്പാനിഷ് മത്സ്യബന്ധനബോട്ട് മുങ്ങി 10 പേർ മരിച്ചു. പതിനൊന്നുപേരെ കാണാതായി. മൂന്നുപേരെ രക്ഷിച്ചതായി കാനഡ ജോയിന്റ് റെസ്‌ക്യു കോ ഓർഡിനേഷൻ സെന്റർ അറിയിച്ചു.ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥ കാരണം കൂടുതൽ രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള സാധ്യത കുറയുമെന്ന് അധികൃതർ അറിയിച്ചു. ന്യൂഫൗണ്ട്ലാൻഡിന് കിഴക്ക് 250 നോട്ടിക്കൽ മൈൽ കിഴക്കാണ് ബോട്ട് മുങ്ങിയത്. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ ഗലീഷ്യ മേഖലയിൽ നിന്ന് പ്രവർത്തിക്കുന്ന വില്ല ഡി പിറ്റാൻക്സോ എന്ന മത്സ്യബന്ധന ബോട്ടിൽ 24 ജീവനക്കാരായിരുന്നുണ്ടായത്. 16…

Read More

യുക്രൈനെ റഷ്യ ബുധനാഴ്ചയോടെ ആക്രമിച്ചേക്കുമെന്ന് യുക്രൈൻ പ്രസിഡന്റ്

റഷ്യൻ ആക്രമണം ബുധനാഴ്ചയോടെയുണ്ടാകുമെന്ന് യുക്രൈൻ പ്രസിഡന്റ്. ഫേസ്ബുക്ക് വഴിയാണ് യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കി ഇക്കാര്യം അറിയിച്ചത്. എന്നാൽ വിവരം എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യം സെലൻസ്‌കി വ്യക്തമാക്കിയിട്ടില്ല. ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിവസമായിരിക്കുമെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതായിരുന്നു സെലൻസ്‌കി ഫേസ്ബുക്ക് വഴി പ്രതികരിച്ചത്. യുക്രൈനെ റഷ്യ ആക്രമിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഭയമില്ലെന്ന് റഷ്യ…

Read More