Headlines

പ്രവീൺ നെട്ടാരൂ വധക്കേസ്: ഒളിവിലായിരുന്ന പ്രതി ഉമ്മർ ഫാറൂഖ് കൊച്ചിയിൽ പിടിയിൽ

  കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരൂ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി ഉമ്മർ ഫാറൂഖ് പിടിയിൽ. കൊച്ചിയിൽ നിന്ന് എൻഐഎ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഗൂഢാലോചന കുറ്റമാണ് ഉമ്മർ ഫാറൂഖിനെതിരെ എടുത്തിരിക്കുന്നത്.     കഴിഞ്ഞമാസം കേസിലെ മുഖ്യപ്രതിയെ കൊച്ചിയിൽ‌ നിന്ന് എൻഐഎ പിടിയകൂടിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി പള്ളുരുത്തിയിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. ബെംഗളൂരിലെയും കൊച്ചിയിലേയും എൻഐഎ ഉദ്യോഗസ്ഥരുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ്…

Read More

‘മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142ല്‍ നിന്ന് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ല; ആവശ്യം പുതിയ ഡാം നിര്‍മ്മിക്കുക എന്ന തന്നെ’; മോന്‍സ് ജോസഫ്

  മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാട് സര്‍ക്കാര്‍ നിലപാടില്‍, തമിഴ്‌നാട് സര്‍ക്കാരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. ജലനിരപ്പ് ഉയര്‍ത്തു മെന്ന തമിഴ്‌നാടിന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.     മുല്ലപ്പെരിയാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉയര്‍ന്നു നില്‍ക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങള്‍ ഉള്‍പ്പടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടും അക്കാര്യങ്ങളൊന്നും ഇതുവരെ നിര്‍വഹിക്കപ്പെട്ടിട്ടില്ല. ഡാം സേഫ്റ്റി…

Read More

ഔട്ട്ലെറ്റുകളിൽ കുപ്പികൾ അടിഞ്ഞു കൂടി: ഇന്നുമുതൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരികെ വാങ്ങില്ല, പദ്ധതി നിർ‌ത്തലാക്കിയെന്ന് നോട്ടീസ് പ്രദർശിപ്പിക്കും

  ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കിയെന്ന് ഇന്നുമുതൽ ബെവ്റോ ഔട്ട്‍ലറ്റുകളിൽ നോട്ടീസ് പ്രദർശിപ്പിക്കും. കാലിയായ മദ്യക്കുപ്പികൾ അടിഞ്ഞു കൂടിയതോടെയാണ് കാലിയായ മദ്യകുപ്പികൾ നീക്കം ചെയ്യാതെ പല ഔട്ട്‍ലറ്റുകളിലും കെട്ടികിടന്നു. കുപ്പികൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാർ പരാതി അറിയിച്ചിരുന്നു. മദ്യശാല പരിസരങ്ങളിലും പ്ലാസ്റ്റിക് കുപ്പികളെന്ന് പരാതി വന്നിരുന്നു. ഇതോടെയാണ് പദ്ധതിയിൽ നിന്നുള്ള ബെവ്കോയുടെ പിന്നോട്ട് പോകാൻ തീരുമാനിച്ചത്.     ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ 20 രൂപ തിരികെ നൽകുന്നതാണ് പദ്ധതി. എൽഡിഎഫ് നടപ്പാക്കിയ…

Read More

ഇടപാടിന് നേതൃത്വം വഹിച്ചു? ശബരിമല മില്‍മ നെയ്യ് ക്രമക്കേട്; പി എസ് പ്രശാന്തിനേയും അജികുമാറിനേയും പ്രതിചേര്‍ക്കും

    ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനേയും ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനേയും പ്രതിചേര്‍ക്കും. അടുത്തിടെ അന്തരിച്ച മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനേയും കേസില്‍ പ്രതിചേര്‍ക്കും. ക്രമക്കേട് സംശയിക്കുന്ന ഇടപാടിന് നേതൃത്വം വഹിച്ചത് ഇവരെന്ന് വിലയിരുത്തല്‍. ദേവസ്വം വിജിലന്‍സ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന് പിന്നാലെയാണ് നടപടി. മൂവരും ശബരിമല സ്വര്‍ണക്കൊള്ള കേസിലും പ്രതിയാണ്.     കഴിഞ്ഞ മണ്ഡലകാലത്തെ നെയ്യ് ഇടപാടാണ് വിജിലന്‍സ്…

Read More

‘യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി’: ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

  ടെഹ്റാൻ∙ ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ. പുതിയ ആക്രമണങ്ങളുണ്ടായാൽ ഗൾഫ് മേഖലയിലെ നിർണായക ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെ ആക്രമിക്കുമെന്ന് നേരത്തെ ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു മറുപടിയായാണ് ഇറാന്റെ ഭീഷണി. അതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള കരാറിലേക്ക് അടുത്ത് ഇറാനും ഒമാനും. പേർഷ്യൻ ഉൾക്കടലിൽ അകത്തേക്കുള്ള കപ്പൽപാത ഇറാന്റെ നിയന്ത്രണത്തിലും പുറത്തേക്കുള്ള പാത ഒമാന്റെ നിയന്ത്രണത്തിലുമായുള്ള കരാറാണ് അന്തിമഘട്ടത്തിലുള്ളത്. ഹോർമുസ്…

Read More

യുവാവിനെ തട്ടിക്കൊണ്ടുപോയി, നഗ്നഫോട്ടോ മാതാവിന് അയച്ചു; പ്രതികൾ പരിചയക്കാർ

  കോഴിക്കോട് ∙ ബെംഗളൂരുവിൽ എത്തിയ യുവാവിനെ 6 അംഗ സംഘം ഫ്ലാറ്റിൽ നിന്നു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ നേരത്തേ യുവാവുമായി ബന്ധമുള്ളവരാണെന്ന് പൊലീസ്. യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ 3 പേരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. തിരിച്ചറിഞ്ഞ 3 പ്രതികളിൽ ഉൾപ്പെട്ട യുവതിയുമായുള്ള പ്രശ്നത്തെ തുടർന്നാണ് തട്ടികൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ 24ന് ആണ് യുവാവ് ബെംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിയത്. അവിടെ താമസിക്കുമ്പോൾ യുവാവിന്റെ മറ്റൊരു സുഹൃത്തായ യുവതിയുടെ പേരു പറഞ്ഞെത്തിയ ആറംഗ സംഘമാണ് തട്ടികൊണ്ടുപോയത്. തുടർന്ന്…

Read More

കണ്ണീരൊഴുകിയ കാൽനൂറ്റാണ്ട്; ഓർമയിലെ അനുജത്തി സരസുവിനെ തേടിയെത്തി

  കൊട്ടാരക്കര∙ 24 വർഷങ്ങൾക്കുമുൻപ്, അമ്മയില്ലാത്ത ഇരട്ടക്കുഞ്ഞുങ്ങളുമായി ജീവിതത്തോടു പൊരുതിയ 5 വയസ്സുകാരി അന്ന് ഒരു കുഞ്ഞോർമ കൂടി ചേർത്തുപിടിച്ചിരുന്നു. തനിക്കൊരു അനിയത്തി കൂടിയുണ്ടായിരുന്നെന്ന കണ്ണീരോർമ. ഇന്നലെ, വർഷങ്ങൾക്കിപ്പുറം അവളെത്തേടി ആ അനിയത്തിയെത്തി; സരസുവിന്റെ കുഞ്ഞനിയത്തി ശരണ്യ. കണ്ണീരൊഴുകിയ കാൽനൂറ്റാണ്ടിനിപ്പുറം അവർ തമ്മിൽക്കണ്ടു.സഹോദരങ്ങളെ ചേർത്തുപിടിച്ചു തലയിലൊരു ബക്കറ്റുമായി നടന്നുപോയ സരസുവിന്റെ ചിത്രം 2002 ൽ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചതോടെയാണു ആ നീറുന്ന ജീവിതം ലോകമറിഞ്ഞത്. അമ്മ നഷ്ടപ്പെട്ടzcശേഷം പിതാവിനൊപ്പം തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ നിന്നു കണ്ണൂരിലെ ആലക്കോട്ടെത്തിയതായിരുന്നു കുരുന്നുകൾ….

Read More

കാത്തിരിക്കുന്നത് വധശിക്ഷ, കഠിനതടവ്; ഹസീനയുടേത് നിർണായക മടക്കം

  ന്യൂഡൽഹി ∙ ബംഗ്ലദേശിലെ വിദ്യാർഥിപ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ വധശിക്ഷയും അഴിമതിക്കേസുകളിൽ കഠിനതടവും ഉൾപ്പെടെ കോടതിവിധികൾ നിലനിൽക്കേ, മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നാട്ടിലേക്കുള്ള മടക്കം നിർണായകമാകും. ഇപ്പോഴത്തെ പ്രധാനമന്ത്രിയും ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി മേധാവിയുമായ താരിഖ് റഹ്മാൻ എന്തു നിലപാടു സ്വീകരിക്കുമെന്നതും പ്രധാനമാണ്. വിദ്യാർഥിപ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നിയോഗിച്ച രാജ്യാന്തര ട്രൈബ്യൂണലാണ് ഹസീനയ്ക്ക് കഴിഞ്ഞ നവംബറിൽ വധശിക്ഷ വിധിച്ചത്.ഡിസംബറിൽ ബംഗ്ലദേശിലേക്കു മടങ്ങുന്നത് അധികാരത്തിലെത്തുന്നതിനല്ലെന്നും വികസനത്തിന്റെയും മതനിരപേക്ഷതയുടെയും സമൃദ്ധിയുടെയും…

Read More

വിദ്യാർത്ഥി പ്രതിഷേധം: ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ

  വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ. വിദ്യാർത്ഥികൾ നിയമസഭ ഉപരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. നിയമസഭയുടെ 750 മീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയമസഭ സമ്മേളനം ആരംഭിക്കുന്ന ഇന്ന് രാവിലെ എട്ട് മണി മുതൽ ഓഗസ്റ്റ് 12 രാത്രി 10 മണി വരെയാണ് നിയന്ത്രണം. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ചാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം     അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടുന്നതിനും പ്രകടനങ്ങൾക്കും…

Read More

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള പുതിയ കപ്പല്‍ പാത; ഒമാനുമായി ധാരണയിലെത്തിയതായി ഇറാന്‍

  ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള പുതിയ കപ്പല്‍ പാത സംബന്ധിച്ച് ഒമാനുമായി ധാരണയിലെത്തിയതായി ഇറാന്‍. നിര്‍ദിഷ്ട കരാര്‍ ഗള്‍ഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകളെ ഇറാന്റെ മേല്‍നോട്ടത്തില്‍ ആക്കും. കരാര്‍ അന്തിമമാക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഇറാന്‍ അറിയിച്ചു.     കരാര്‍ പ്രകാരം ഗള്‍ഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകള്‍ ഇറാന്‍ നിയന്ത്രിക്കുന്ന ജലപാതകളിലൂടെയാകും സഞ്ചരിക്കുക. കപ്പല്‍ പാതയുടെ വലിയൊരു ഭാഗം ഇറാന്റെ ജലപാതയിലൂടെ കടന്നുപോകും. മറ്റു ചില ഭാഗങ്ങള്‍ ഒമാനി ജലപാതയിലൂടെയും കടന്നുപോകും. ഇറാനിലെ ലാറക് ദ്വീപിനടുത്തുള്ള വടക്കന്‍ റൂട്ടും ഒമാനിലെ…

Read More