സർവസംഹാരിയായ സാർ ഹൈഡ്രജൻ ബോംബ് : റഷ്യയുടെ അതിശക്തനായ സംരക്ഷകൻ

  ഉക്രൈനിൽ റഷ്യ അധിനിവേശം നടത്തിയ വിഷയം അന്താരാഷ്ട്ര തലത്തിൽ കത്തിനിൽക്കുന്ന അവസരമാണല്ലോ ഇപ്പോൾ. ലോകപോലീസ് എന്നറിയപ്പെടുന്ന അമേരിക്ക പോലും വാക്കുകൾ കൊണ്ട് ആക്രമിക്കുന്നതല്ലാതെ, റഷ്യയെ നേരിടാൻ മടിച്ചു നിൽക്കുകയാണ്. അതിന്റെ ഒരു പ്രധാന കാരണം, റഷ്യയുടെ ആയുധ ശക്തി തന്നെയാണ്. അക്കൂട്ടത്തിലെ രാജാവാണ് സാർ ചക്രവർത്തിയുടെ പേരിലറിയപ്പെടുന്ന ബോംബുകളുടെ ചക്രവർത്തിയായ സാർ ബോംബ്. ഹൈഡ്രജൻ ബോംബുകൾ എന്നറിയപ്പെടുന്ന തെർമോന്യൂക്ലിയർ ബോംബുകളാണ് മനുഷ്യരാശി ഇന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും ശക്തമായ വിസ്ഫോടന ഉപകരണങ്ങൾ. സാധാരണ ആണവ ശൃംഖലാ പ്രതിപ്രവർത്തനം…

Read More

അധികാരം പിടിച്ചെടുക്കാൻ യുക്രെയ്ൻ സൈന്യത്തോട് ആഹ്വാനം ചെയ്ത് പുടിൻ

  മോസ്കോ: യുദ്ധം രൂക്ഷമായിരിക്കെ സ്വന്തം രാജ്യത്തിന്‍റെ അധികാരം പിടിച്ചെടുക്കാൻ യുക്രെയ്ൻ സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. റഷ്യൻ സെക്യൂരിറ്റി കൗൺസലിനെ സംബോധന ചെയ്യുമ്പോഴായിരുന്നു പുടിന്‍റെ ആഹ്വാനം. അധികാരം നിങ്ങളുടെ കൈകളിലെടുക്കയെന്ന് പുടിൻ യുക്രെയ്ൻ സൈന്യത്തോടായി പറഞ്ഞു. നിങ്ങളുടെ കുട്ടികളേയും ഭാര്യമാരേയും പ്രായമായവരേയും മനുഷകവചമാക്കാൻ നവനാസികളെ അനുവദിക്കരുത്. അധികാരം നിങ്ങളുടെ കൈകളിലെടുക്കുക. കീവിലെ മയക്കുമരുന്ന് അടിമകളും നവനാസികളുമായുള്ളവരുമായി കരാറിലെത്തുന്നതിനേക്കാൾ എളുപ്പമാണ് നിങ്ങളുമായി കരാറിലെത്താനെന്ന് പുടിൻ പറഞ്ഞു

Read More

യുദ്ധത്തിന് അന്ത്യം; യുക്രൈനുമായി ബലറൂസിൽ വെച്ച് നയതന്ത്ര ചർച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് റഷ്യ

    റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കിയവിന് തൊട്ടരികിലെത്തിയിരിക്കേ നയതന്ത്ര ചർച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡൻറ് പുടിൻ. ബലറൂസ് തലസ്ഥാനമായ മിൻസ്‌കിലേക്ക് നയതന്ത്രസംഘത്തെ അയക്കാമെന്നാണ് റഷ്യൻ പ്രസിഡൻറിന്റെ പുതിയ പ്രതികരണം. റഷ്യയുടെ ഔദ്യോഗിക വാർത്താ സംവിധാനമായ ആർ.ടി.യിലൂടെയാണ് വിവരം പുറത്തുവിട്ടത്. വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളിലെ പ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ബലറൂസിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുക. യുക്രൈൻ പാർലമെന്റിൽനിന്ന് വെറും ഒൻപത് കി.മീറ്റർ അടുത്തുവരെ റഷ്യൻസൈന്യമെത്തിയിട്ടുണ്ട്. യുക്രൈൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ശത്രുക്കൾ കിയവിലെ…

Read More

യുക്രൈൻ ആയുധം വെച്ച് കീഴടങ്ങണം, എന്നാൽ ചർച്ചയാകാമെന്ന് റഷ്യ; സൈന്യം പാർലമെന്റിന് അടുത്തെത്തി

ആയുധം താഴെ വെച്ചാൽ യുക്രൈനുമായി ചർച്ചയാകാമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജിയോ ലാവ്‌റോവ്.  യുക്രൈൻ ആയുധം താഴെ വെച്ച് കീഴടങ്ങണമെന്നും റഷ്യ ആവശ്യപ്പെട്ടു. റഷ്യൻ സൈന്യം യുക്രൈൻ പാർലമെന്റിന് സമീപത്ത് എത്തിയതോടെയാണ് റഷ്യ ഇക്കാര്യം അറിയിച്ചത്. പാർലമെന്റ് മന്ദിരത്തിന് ഒമ്പത് കിലോമീറ്റർ അകലെ മാത്രം റഷ്യൻ സൈന്യമെത്തിയെന്നാണ് റിപ്പോർട്ട്. കീവിലെ ഒബലോണിൽ വെടിയൊച്ചകൾ കേൾക്കുന്നുണ്ട്. സൈനിക ടാങ്കുകൾ ജനവാസ കേന്ദ്രങ്ങളിലടക്കം പ്രവേശിച്ചു. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഭരണകൂടം നിർദേശിച്ചു അതേസമയം റഷ്യൻ ആക്രമണത്തോട് ചെറുത്ത് നിൽക്കാനും…

Read More

റഷ്യ-യുക്രൈൻ സംഘർഷം: നിലപാട് രാജ്യതാത്പര്യം സംരക്ഷിച്ച് മാത്രമെന്ന് ഇന്ത്യ

  റഷ്യ-യുക്രൈൻ സംഘർഷത്തിൽ രാജ്യതാത്പര്യം സംരക്ഷിച്ച് മാത്രമേ നിലപാട് സ്വീകരിക്കൂവെന്ന് ഇന്ത്യ. റഷ്യയുമായി ഇന്ത്യക്ക് സൈനിക കരാറുകളുണ്ട്. യുദ്ധക്കപ്പലുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനവും ലഭിക്കുന്നതിനുള്ള കരാറും നിലവിലുണ്ട്. അതിനാൽ രാജ്യതാത്പര്യം സംരക്ഷിച്ച് മാത്രമേ ഇന്ത്യക്ക് നിലപാട് സ്വീകരിക്കാനാകൂ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു. മറ്റൊരു നേതാവും ഇക്കാര്യം നേരിട്ട് പുട്ടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം നിലപാട് സ്വീകരിക്കാൻ ഇന്ത്യക്ക് മാത്രമേ സാധിച്ചിട്ടുള്ളുവെന്നുമാണ് ഇന്ത്യയുടെ പ്രതികരണം…

Read More

റഷ്യൻ നഗരങ്ങളിൽ യുദ്ധവിരുദ്ധ പ്രക്ഷോഭം; 1745 പേർ അറസ്റ്റിൽ

  യുക്രൈനെതിരായ സൈനിക നടപടിയിൽ പ്രതിഷേധിച്ച് റഷ്യൻ നഗരമായ മോസ്‌കോയിൽ ജനം തെരുവിലിറങ്ങി. യുദ്ധത്തിനെതിരെയും പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെയും മുദ്രവാക്യങ്ങൾ മുഴക്കിയായിരുന്നു പര്തിഷേധം. പ്രക്ഷോഭകാരികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി സെന്റ് പീറ്റേഴ്‌സ് ബർഗ് അടക്കമുള്ള നഗരങ്ങളിലും യുദ്ധ വിരുദ്ധ പ്രതിഷേധങ്ങൾ നടന്നു. ഇതുവഴി കടന്നുപോയ വാഹനങ്ങളിലെ ഡ്രൈവർമാർ ഹോണുകൾ മുഴക്കി പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 1745 പേരെ അറസ്റ്റ് ചെയ്തതായി എ പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 975…

Read More

കീവ് ആക്രമണ മുനമ്പിൽ; ആശങ്കയിൽ മലയാളി വിദ്യാർഥികൾ, രാത്രി കഴിഞ്ഞത് ബങ്കറുകളിൽ

യുക്രൈനിലെ റഷ്യൻ അധിനിവേശം തലസ്ഥാന നഗരമായ കീവിലേക്ക് കടക്കുമ്പോൾ കടുത്ത ആശങ്കയിൽ മലയാളി വിദ്യാർഥികൾ. സ്‌ഫോടന പരമ്പരകളാണ് കീവിൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ അരങ്ങേറുന്നത്. കീവിന് പുറമെ സപോരിജിയ, ഒഡേസ നഗരങ്ങളിലും വ്യോമാക്രമണം തുടരുകയാണ്. ബങ്കറുകളിലും ഭൂർഗർഭ മേഖലയിലുള്ള മെട്രോ സ്‌റ്റേഷനുകളിലുമാണ് മലയാളി വിദ്യാർഥികൾ തമ്പടിച്ചിരിക്കുന്നത്. അതേസമയം യുക്രൈനിലെ കൊടും തണുപ്പിനെ പ്രതിരോധിക്കാനുള്ള മതിയായ സാമഗ്രികൾ പോലുമില്ലാതെയാണ് വ്യാഴാഴ്ച രാത്രി ഇവർ കഴിച്ചുകൂട്ടിയത്. ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. അയൽ രാജ്യങ്ങളായ പോളണ്ട്, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലൂടെ…

Read More

സൈനിക നീക്കം നിർത്തണമെന്ന് പുടിനോട് മാക്രോൺ; ഉപരോധവുമായി ന്യൂസിലാൻഡും കാനഡയും

യുക്രൈനിൽ റഷ്യ അധിനിവേശം തുടരുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഫോണിൽ ബന്ധപ്പെട്ടു. എത്രയും വേഗം യുക്രൈനിലെ സൈനിക നീക്കം നിർത്തിവെക്കണമെന്ന് പുടിനോട് മക്രോൺ ആവശ്യപ്പെട്ടു. വെട്ടിത്തുറന്ന് സംസാരിച്ചുവെന്നാണ് മക്രോൺ അറിയിച്ചത്. യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിക്ക് വേണ്ടിയാണ് താൻ വിളിച്ചതെന്നും മക്രോൺ പറഞ്ഞു അതേസമയം റഷ്യക്ക് മേൽ ഉപരോധവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തുവന്നു. റഷ്യൻ എക്‌സ്‌പോർട്ട് പെർമിറ്റുകൾ കാനഡ റദ്ദാക്കി. 62 റഷ്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പുതിയ ഉപരോധങ്ങൽ പ്രഖ്യാപിച്ചു. കിഴക്കൻ…

Read More

പുരുഷൻമാർ രാജ്യം വിടുന്നതിന് വിലക്ക്; ജനങ്ങൾക്ക് ആയുധം നൽകുമെന്നും യുക്രൈൻ പ്രസിഡന്റ്

റഷ്യൻ അധിനിവേശം ശക്തമായി തുടരുന്നതിനിടെ ചെറുത്തു നിൽപ്പ് ശക്തമാക്കാനൊരുങ്ങി യുക്രൈൻ. രാജ്യത്തെ സംരക്ഷിക്കാൻ ജനങ്ങളോട് ആയുധം കൈയിലെടുക്കാൻ യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി നിർദേശിച്ചു. റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങവെയാണ് സെലൻസ്‌കിയുടെ ആഹ്വാനം. രാജ്യത്തിനായി പോരാടാനുള്ള ഏതൊരാൾക്കും സർക്കാർ ആയുധം നൽകുമെന്നാണ് പ്രസിഡന്റ് പറയുന്നത് സന്നദ്ധരായ ജനങ്ങൾക്ക് ആയുധം നൽകുമെന്നും അതിനാവാശ്യമായ നിയമപരമായ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും സെലൻസ്‌കി ട്വീറ്റ് ചെയ്തു. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പുരുഷൻമാർ രാജ്യം വിടുന്നത് വിലക്കി. വിവിധ…

Read More

രണ്ടാം ദിനവും ആക്രമണം ശക്തമാക്കി റഷ്യ; കീവിൽ വൻ സ്‌ഫോടനങ്ങൾ

  യുക്രൈനിലുള്ള റഷ്യൻ അധിനിവേശം രണ്ടാം ദിനവും ശക്തമായി തുടരുന്നു. തലസ്ഥാനമായ കീവിൽ വെള്ളിയാഴ്ച നിരവധി സ്‌ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച പുലർച്ചെ സെൻട്രൽ കീവിൽ രണ്ട് വലിയ സ്‌ഫോടനങ്ങളും അൽപ്പം അകലെയായി മൂന്നാമത്തെ സ്‌ഫോടനവും നടന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു ക്രൂയിസ് അല്ലെങ്കിൽ ബാലിസ്റ്റിക് മിസൈലാക്രമണമാണ് നടന്നതെന്ന് യുക്രൈൻ മുൻ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റൺ ഹെരാഷ്‌ചെങ്കോ പറഞ്ഞു. യുക്രൈൻ യുദ്ധത്തിന്റെ ആദ്യ ദിനം വിജയകരമാണെന്ന് റഷ്യ നേരത്തെ പ്രതികരിച്ചിരുന്നു. ചെർണോബിൽ ആണവനിലയം അടക്കം റഷ്യൻ…

Read More