ചില സ്വകാര്യ വിദ്യാലയങ്ങളുടെ ഓൺലൈൻ ക്ലാസ് കുട്ടികളിൽ സമ്മർദമുണ്ടാക്കുന്നു; ക്ലാസ് നിശ്ചിത സമയമാക്കണം

പൊതുവിദ്യാലായങ്ങൾ അല്ലാത്ത സ്ഥാപനങ്ങളിൽ അഞ്ച് മണിക്കൂർ വരെ നീളുന്ന ക്ലാസുകൾ ഓൺലൈൻ നടക്കുന്നു. ചിലർക്ക് രണ്ട് മണിക്കൂർ നീളുന്ന ട്യൂഷനുമുണ്ട്. ഇതെല്ലാം ചേർന്ന് ഏഴ് മണിക്കൂർ വരെ നീളുന്ന ഓൺലൈൻ ക്ലാസ് കുട്ടികളിൽ മാനസിക സമ്മർദമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി. ശാരീരിക ആസ്വസ്ഥ്യം, ഉത്കണ്ഠ, വികൃതി, ദേഷ്യം, ആത്മവിശ്വാസ കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഇത് പാടില്ല പൊതുവിദ്യാലയങ്ങൾ ചെയ്യുന്നത് പോലെ നിശ്ചിത സമയം മാത്രം ക്ലാസ് നൽകണം. എല്ലാ ഓൺലൈൻ ക്ലാസും ലൈവായി നൽകണം. പരസ്പര ആശയവിനിമയത്തിന് അവസരമുണ്ടാക്കണം….

Read More

ഫായിസ് ഒരു മാതൃകയാണ്; ഉദാത്തമായ സാമൂഹിക ബോധമാണ് ആ കൊച്ചുകുട്ടി പകർന്നതെന്ന് മുഖ്യമന്ത്രി

ഒരു വീഡിയോ വഴി സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ മലപ്പുറത്തെ സ്‌കൂൾ വിദ്യാർഥി ഫായിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര വലിയ പ്രശ്‌നത്തിലും തളരാതെ മുന്നോട്ടു പോകാൻ സമൂഹത്തിന് ശുഭാപ്തി വിശ്വാസം ഇന്ധനമാകണം. പ്രതീക്ഷ ഉയർത്തിപ്പിടിച്ച് നിശ്ചയദാർഢ്യത്തോടെ വെല്ലുവിളികളെ അതിജീവിക്കണം. ഈ ഉത്തരവാദിത്വം കുഞ്ഞുങ്ങൾ ഏറ്റെടുക്കുന്നു മുഹമ്മദ് ഫായിസ് എന്ന കൊച്ചുമിടുക്കന്റെ വാക്കുകൾ നമ്മൾ സ്വീകരിച്ച് ഹൃദയത്തോട് ചേർത്തില്ലേ. പരാജയത്തിന് മുന്നിൽ കാലിടറാതെ മുന്നോട്ടു പോകാൻ ഓർമിപ്പിക്കുന്ന കുഞ്ഞിന്റെ നിഷ്‌കളങ്കമായ വാക്കുകൾ സമൂഹത്തിന് ഊർജമായി ഫായിസ് ഒരു…

Read More

ഓഗസ്റ്റ് 5 മുതൽ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കും; നിർദേശങ്ങൾ ഇവയാണ്

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 മുതൽ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടെയ്‌മെന്റ് സോണിലും മത്സ്യബന്ധനം നടത്താം. പക്ഷേ ലഭ്യമാകുന്ന മത്സ്യം അതാത് സോണിൽ വിറ്റു തീർക്കണം. ട്രോളിംഗ് അവസാനിക്കുമ്പോൾ കൊവിഡ് കാലത്ത് മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള മാർഗനിർദേശങ്ങളും മുഖ്യമന്ത്രി നൽകി. എല്ലാ ബോട്ടുകൾക്കും രജിസ്‌ട്രേഷൻ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാം. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് മത്സ്യവിൽപ്പനക്കായി പുറത്ത് പോകാൻ പാടില്ല. അധികം വരുന്ന മത്സ്യം സഹകരണ സംഘങ്ങൾ മുഖേന…

Read More

ഓഗസ്റ്റ് 5 മുതൽ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കും; നിർദേശങ്ങൾ ഇവയാണ്

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 മുതൽ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടെയ്‌മെന്റ് സോണിലും മത്സ്യബന്ധനം നടത്താം. പക്ഷേ ലഭ്യമാകുന്ന മത്സ്യം അതാത് സോണിൽ വിറ്റു തീർക്കണം. ട്രോളിംഗ് അവസാനിക്കുമ്പോൾ കൊവിഡ് കാലത്ത് മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള മാർഗനിർദേശങ്ങളും മുഖ്യമന്ത്രി നൽകി. എല്ലാ ബോട്ടുകൾക്കും രജിസ്‌ട്രേഷൻ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാം. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് മത്സ്യവിൽപ്പനക്കായി പുറത്ത് പോകാൻ പാടില്ല. അധികം വരുന്ന മത്സ്യം സഹകരണ സംഘങ്ങൾ മുഖേന…

Read More

ചീരാലിൽ നടന്ന കൊവിഡ് ആന്റിജൻ ടെസ്റ്റ് പരിശോധനയിൽ ഒരാൾക്ക് കൊവിഡ് രോഗം സ്ഥിരികരിച്ചു

ചീരാൽ : ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന കൊവിഡ് ആന്റിജൻ ടെസ്റ്റ് പരിശോധനയിൽ ഒരാൾക്ക് കൊവിഡ് രോഗം സ്ഥിരികരിച്ചു.ഗുണ്ടൽപേട്ടയിൽ നിന്ന് പച്ചക്കറിയെടുത്ത് കടകളിൽ വിതരണം ചെയ്യുന്ന വ്യക്തിക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. 67 പേരുടെ ശ്രവമാണ് ഇവിടെ പരിശോധനക്കായി എടുത്തത്. കൊവിഡ് ബാധിച്ച ആളിന്റെ സമ്പർക്കത്തിൽ വന്ന കടകൾ അടച്ചിടാനും.ഇയാളുമായി സമ്പർക്കം പുലർത്തിയ വ്യക്തികളോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. നൂൽപ്പുഴയിൽ കഴിഞ്ഞ ദിവസം നടത്തി ആന്റിജൻ പരിശോധനയിലെ മുഴുവൻ പേരുടെയും ഫലം നെഗറ്റീവാണ്

Read More

വയനാട്ടിൽ 3 പേര്‍ക്കു കോവിഡ്: 17 പേര്‍ക്ക് രോഗമുക്തി, രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 17 പേര്‍ രോഗമുക്തി നേടി. വാളാട് സ്വദേശികളായ അറുപതുകാരിക്കും അറുപത്തിയാറുകാരനുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ വേലിയമ്പം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 500 ആയി. ഇതില്‍ 295 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 204 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍…

Read More

ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 794 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ കോവിഡ് കണക്കുകൾ അറിയിച്ചത്. ഇതിൽ 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്നത്തെ കണക്ക് പക്ഷേ അപൂർണമാണ്. ഐസിഎംആർ വെബ് പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലികൾ നടക്കുന്നതിനാൽ ഉച്ച വരെയുള്ള ഫലമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി 77 വയസ്സുള്ള ആലിക്കോയ, എറണാകുളം വാഴക്കുളം സ്വദേശി 65…

Read More

നെന്മേനി പഞ്ചായത്തിലെ ഒന്നാം വാര്‍ഡു കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

നെന്മേനി പഞ്ചായത്തിലെ ഒന്നാം വാര്‍ഡു കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 3, 4 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റായി തുടരും.

Read More

കോവിഡ്; നിയന്ത്രണങ്ങളുമായി ജനം സഹകരിക്കണം- മന്ത്രി ടി.പി രാമകൃഷ്ണൻ. ജില്ലയില്‍ മൂന്ന് ക്ലസ്റ്ററുകളിൽ പരിശോധനകള്‍ വര്‍ധിപ്പിക്കും

കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി ജനം പൂര്‍ണമായി സഹകരിക്കണമെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭ്യാര്‍ഥിച്ചു. അസൗകര്യങ്ങള്‍ സ്വാഭാവികമാണ്. സാഹചര്യങ്ങളുടെ പ്രത്യേകത മനസ്സിലാക്കി എല്ലാവരും സഹകരിച്ചാലേ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാകൂ. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും യോജിച്ചു നില്‍ക്കുന്ന ഘട്ടമാണിത്. വയനാട്ടിലും ഈ യോജിപ്പ് നല്ലതു പോലെയുണ്ടെന്നും കലക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. വിവാഹ ചടങ്ങുകള്‍ക്കും മറ്റും കര്‍ശന നിയന്ത്രണം വരുത്തിയേ തീരൂ….

Read More

വയനാട് ജില്ലയിലെ തവിഞ്ഞാലിൽ; ഡോക്ടറും ജീവനക്കാരും ക്വാറന്റൈനിൽ ,ഹോമിയോ ഡിസ്പൻസറി അടച്ചു

മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ കാട്ടിമൂലയിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ഡിസ്പൻസറി അടച്ചു .ഡോക്ടറും ജീവനക്കാരും ക്വാറന്റൈനിൽ ആയതോടെയാണ് ഡിസ്പൻസറി അടച്ചത്. സ്ഥാപനത്തിന് സമീപം പ്രവർത്തിക്കുന്ന ചായക്കടയിലെ വ്യക്തി തിങ്കളാഴ്ച ഇവിടെയെത്തി മരുന്ന് വാങ്ങിയിരുന്നു. ഇന്നലെ ഈ പ്രദേശത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ ഇയാൾക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടർന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും ക്വാറന്റൈനിൽ ആയത്. സ്ഥാപനത്തിെലെ ഒരു അറ്റൻഡർ മുത്തങ്ങയിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റെ യ്നിലാണ്. പകരം വെളളമുണ്ടയിൽ നിന്ന് ഡ്യൂട്ടിക്ക് എത്തിയ അറ്റൻഡർ ആയിരുന്നു…

Read More